Thursday, August 14, 2014

ഇക്ക എന്നാ മധുരം

                                                    
ഒരു ഷർട്ടും നിറ മനസ്സോടെ ഇടാൻ പറ്റി കാണില്ല, അതേ കടയിൽ നിന്ന് തന്നെ അതേ നിറവും വരകളും ഉള്ള തുണി വേടിച്ചു ഒരെണ്ണം കൂടി തയ്പിച്ചു കാണും ഞാനും. ർഅതോടെ തീർന്നോ, എവിടെ,  ആ കുപ്പായത്തിന്റെ പുതു മണം ഒന്ന് മാറുംമ്പോഴേക്കും അത് അനിയന് വേണ്ടി ത്യാഗം ചെയ്യണം. വീട്ടിൽ അനിയനു കളിക്കാൻ ആരും ഇല്ലാത്തതു കൊണ്ട് മാത്രം മിക്യപ്പോഴും ഒരു നല്ല ഇന്നിങ്ങ്സ് അനിയന്റെ കൂടെ മാത്രം കളിക്കേണ്ടി വന്നിടുണ്ട്. അനിയന്റെ കുറുമ്പിന് എത്ര വട്ടം ചൂരൽ പ്രയോഗം ഏറ്റു കാണും ആ ശരീരം. പിന്നീട് ഒരു പ്രവാസിയുടെ യൂണഫോം അണിഞ്ഞ് അനിയനെ എം. എക്ക് പറഞ്ഞയക്കേണ്ടി വരില്ലേ? അത് കൊണ്ടൊന്നും ആയില്ല. അവിടെ നന്ന് അനിയന് മൊബൈൽ, സ്പ്രേ , ഷൂ ഒകെ അയച്ചു കൊടുക്കണ്ടേ. അവന് നാട്ടിൽ ഡ്രൈയ്വ് ചെയ്തു നശിപിക്കാൻ ഒരു സെക്കണ്ട് ഹാൻഡ് ടി. വി. എസ് സ്റ്റാർ ജി. എല്. എക്സ് എങ്കിലും വേടിച്ചു കൊടുക്കാതെ പറ്റോ? അവസാനം അനിയൻ നാട്ടില തെണ്ടി തിരിയുന്നത് കണ്ടിട്ട്, മനസ്സ് സഹിക്കാൻ വയ്യാതെ ഒരു ജോലി അവനും കൂടി അറബി നാട്ടിൽ ഇപ്പോഴും നോക്കുനുണ്ടാവും ! ചെറിയ കാരണങ്ങൾ മതി ചോര തിളച്ചു മറിയാൻ. എന്തിനില്ലാതെ ദേഷ്യം പിടിക്കും. വേണ്ടി വന്നാൽ ഉമ്മയെ  വരെ വിറപ്പിക്കും. ഒരു പരുക്കന്റെ പ്രൊഫൈലിൽ ഇങ്ങനെ മേയ്ഞ്ഞു നടക്കും. എന്നിട്ട് എന്താ കാര്യം അവസാനം എല്ലാര്ക്കും ഇഷ്ട്ടം ഈ ഇക്കാനെ ആണ്. അതിൽ എന്നും അസൂയ തോന്നിയിട്ടുണ്ട്.  പറയാതെ വയ്യ ഇക്ക എന്നും ഒരു സ്നേഹം ആണ് , ഒരു ലഡ്ഡു കഷ്ണം പോലെ ഒരു മധുരം ആണ് ..

Thursday, March 6, 2014

                                                                   സന മോൾ


സന മോളെ സ്നേഹിച്ച പോലെ ഞങ്ങൾ ഒരു കുട്ടിയേം സ്നേഹിച്ചിട്ടില്ല . സന മോൾക്ക്‌  വേണ്ടി മാത്രം കരഞ്ഞ കണ്ണീര്  ഇനി ആര്ക്കും വേണ്ടി കരഞ്ഞു കളയില്ല . ഇത് തോന്നൽ മാത്രം ആവാം. പക്ഷെ തെല്ലും അതിശയോക്തി ഇല്ലാതെ ഞാൻ പറയും,  ഇനി ഒരിക്കലും ഞാൻ എന്റെ ജീവിതത്തിൽ ഇങ്ങനെ ഒളിച്ചു നിന്ന് കരയുക ;ഇല്ലെന്നു . അന്ന് സന മോൾ  ഐ. സി, യു വില്  കിടന്ന ആ രാത്രിയിൽ ഇടുത്ത തീരുമാനം  തെറ്റിചിട്ടില്ല  ഇത് വരെ ... ഇനി എഴുതാം ആ സങ്കട പെരുമഴ തീർത്ത ആ രാത്രിയുടെ കഥയിലേക്ക്.

സന മോൾ, എന്റെ കുഞ്ഞുമ്മയുടെ (ഉമ്മയുടെ അനുജത്തി) മകൽ  ആണ്. അന്ന് സന മോളുടെ വയസസ് എത്ര എന്ന് എനിക്ക് കൃത്യം ഓര്മ ഇല്ല, പക്ഷെ ആരെയും വര്ത്തമാനം  കൊണ്ട് കയ്യില എടുക്കുന്ന അവളെ  ആരും സ്നേഹിക്കും, ലാളിക്കും എന്ന് എനിക്ക് ഉറപ്പാണ്. എല്ലാവരേയും  വിഷമിപിച്ച് , വല്ലാത്ത ഒരു ചർദിയുമായി  തൃശൂർ മതർ ആശുപത്രിയിലേക്ക് കൊണ്ട് വന്നതാണ്  സന മോളെ അന്ന് രാത്രി .  എന്നോട് ഉമ്മ കോളേജിൽ നിന്നും നേരെ ആശുപത്രിയിലേക്ക് വരാൻ ഫോണ്‍ വഴി നേരത്തെ അറിയിച്ചിരുന്നു. ഒരു ആംബുലൻസിൽ  മോളെ കൊണ്ട് വന്നു, കുഞ്ഞുമ്മയും, ഉമ്മയും വണ്ടിയിൽ ഉണ്ട്. രണ്ടാളും കലങ്ങിയ കണ്ണുമായി എന്നെ നോക്കി. ഞാൻ അവരുടെ കണ്ണിലേക്കു നോക്കി സമാധാനം കാണിച്ചു. കുഞ്ഞുമ്മയോട് "എല്ലാം ശരിയാവും" എന്ന് പറഞ്ഞു മുഖം മറച്ചു ,  സ്ട്രെട്ച്ചറിന്റെ  കൂടെ മുന്നോട്ട് നീങ്ങി. പാതി മയക്കത്തിൽ ആയിരുന്നു സന മോൾ അപ്പോഴും.

അത്യാഹിത വിഭാഗത്തിൽ നിന്നും ചര് ധി  മാറാതെ സന മോളെ ഏതോ മുറിയിലേക്ക് പിന്നീട് മാറ്റുകയായിരുന്നു  . അവിടെ ആ മുറിയില വെച്ച് ഞാൻ  ഉമ്മയോട് എന്തോ ചോദിക്കുന്നത്തിനു മുന്ന്,  പാതി മയകത്തിൽ സനമൊൽ എന്നെ നോക്കി ചെറുതായി ചിരിച്ചു, "ഫാരിക്ക"എന്ന് വ്വിളിച്ചു. പതിയെ സന മോളുടെ ഓര്മ്മ മങ്ങി വീണ്ടും മയക്കത്തിലേക്ക്  . പെട്ടന്ന് ആയിരുന്നു എന്റെ കയ്യിലേക്ക് മരുന്നിന്റെ രൂക്ഷ  ഗന്ധവുമായി ചോര ചർദിച്ചത്  സന. ഇത് കണ്ടു ഉമ്മയും, കുഞ്ഞുമ്മയും കരച്ചിൽ  ആരംഭിച്ചു. ഞാൻ ഓടി ആദ്യം  കണ്ട നഴ്സിനോട് കാര്യം പറഞ്ഞു. നൊടിയിടയിൽ മോളെ ഐ . സി . യു വിലേക്ക് മാറ്റി. കുഞ്ഞുമ്മ  തളര്ന്നു ആ മുറിയിൽ  തന്നെ ഇരുന്നു. ഉമ്മ കൂട്ട് ഇരുന്നു.

ഐ . സി . യു വിന്റെ മുന്നിൽ ഞാൻ പകച്ചു നിന്ന്. മനസ്സില് ആവശ്യം ഇല്ലാത്ത കുറെചിന്തകൾ തലയ്ക്കു ചുറ്റും ഓളം എറിഞ്ഞു. സിനിമയിൽ മാത്രം കണ്ടിടുള്ള ഒരു സീൻ ആയിരുന്നു അത് എനിക്ക്. പ്രയാസ പെട്ട് ഞാൻ അക്ഷമയോടെ നിന്നു . ഒരു മധ്യവസ്കൻ ആയ ഡോകടര്  സഹാനുഭൂതി നിറഞ്ഞ ഭാവത്തിൽ എന്നോട് ചോതിച്ചു സന മോള്ടെ ആരാണെന്ന്. എന്നോട് എന്താണ് ചെയുന്നത് എന്നും ചോതിച്ചപോള് എനിക്ക് വല്ലാതെ സംശയം. അദ്ദേഹം എന്റെ ഉയര കുറവ് കാരണം പ്റായം മനസിലാക്തെ പ്റയാസ പെടുകയായിരുന്നു.  "ഡിഗ്രിക്ക് പടികുന്നു" എന്ന് കേറി പറഞ്ഞതോടെ  മുതിർന്നവർ  ആരെങ്കിലും ഉണ്ട് എന്ന് ചോതിച്ച ഡോക്ടര എന്നോട്  എന്തോ സ്വകാര്യം പറയാൻ ഉള്ളത് പോലെ അടുത്തേക്ക് വന്നു. മോൻ ആരെങ്ങിലും മുതിർന്നവർ വന്നിടുന്ടെഗിൽ വേഗം വരാൻ പറയു. ഞാൻ എന്തെ എന്ന് ചോതിച്ചപോ അദ്ദേഹം എന്നെ തോളിൽ പിടിച്ചു പറഞ്ഞു, സന മോള്ടെ കാര്യത്തിൽ ഒന്നും പറയാൻ പറ്റില്ലെ എന്നും, എല്ലാവരെയും  അറിയിക്കാനും പറഞ്ഞു. ആ വാക്കുകള ഇന്നും ഞാൻ മറക്കാതെ ഒര്കുന്നു. അത് കേട്ട ഞാൻ ഡോക്ടറുടെ മുന്നില്വിശ്വാസം വരാതെ  കണ്ണ് നിറഞ്ഞ്  ഒന്നും മനസ്സിലാവാതെ നിന്നു . പെട്ടന്ന്  എന്റെ കണ്ണ് നിറഞ്ഞ്  ഒഴികി , കണ്ണ് തുടച്ചു ഞാൻ ഡോക്ടറോട് കേണു. " ഡോക്ടറെ എന്റെ കുഞ്ഞുമ്മാടെ ആദ്യത്തെ ഉണ്ണി മരിചതാ ഇപ്പോ". .. പറഞ്ഞു മുഴുവൻ ആകുന്നതിനു മുൻപ്  ഡോക്ടര ആശ്വസിപിച്ചു. " നമുക്ക് നോക്കാം". സന മോള്ടെ ഉപ്പയോ, മറ്റു മുതിര്ന്നവരോ വന്നിടുന്ടെങ്ങിൽ വരാൻ പറയാന് പറഞ്ഞ്  അദ്ദേഹം ഐ . സി . യു വിന്റെ ഉള്ളിലേക്ക് മറഞ്ഞു.

 ഞാൻ ആ ഐ . സി . യു വിന്റെ മതിലിലിൽ ചാരി നിന്ന് കുറെ കരഞ്ഞു ( ഇത് എഴ്തുമ്പോഴും എന്റെ കണ്ണ് നിറയുന്നുണ്ട് ). അവിടെ ഉള്ള ആളുകൽ എന്നെ നോക്കുനുണ്ടായിരുന്നു. പക്ഷെ കരയാതെ പിടിച്ചു നിക്കാൻ ആയില്ല. പിന്നിൽ ആരോ എന്നെ വിളികുന്നത് പോലെ തോന്നു ഞാൻ പതിയെ തിരിഞ്ഞു നോക്കി. കുഞ്ഞുമ്മ ആണ് പിന്നിൽ. കണ്ണ് തുടച്ചു വേഗം. ഇത്ര നേരം ഞാൻ കരയുക എല്ലായിരുന്നു എന്ന് കുഞ്ഞുംമയെ  കാണിക്കാൻ ശ്രമിചു ഞാൻ . കുഞ്ഞുമ്മ സന മോളെ കാണണം എന്ന് പറഞ്ഞു വാശിപിടിക്കുന്നു. പക്ഷെ  ഞാൻ എന്ത് പറയും. ഒരൊറ്റ നോട്ടം മാത്രം കാണിച്ചുതരാം എന്ന വ്യവസ്ഥയിൽ കുഞ്ഞുമ്മ പുറത്തു നിന്ന് ഒന്ന് ഏന്തി നോക്കി. ആ കാഴ്ച്ചയിൽ തന്നെ കരഞ്ഞ് തളര്ന്ന കുഞ്ഞുമ്മ ബോധം കെട്ടു. കിട്ണീ  പ്രവർതന്രഹിതമായതു കൊണ്ട് സനമോൾ ഉരുണ്ട് വീർത്ത്  ആ ഐ . സി . യുവിനു അകത്തു കിടകുന്നത് ആണ് കുഞ്ഞുമ്മ കണ്ടത് .  ലേശം തടി  ഉള്ള കുഞ്ഞുമ്മയെ  ഞാൻ ഒരു വിധം വാരി വലിചു റൂമിലേക്ക്‌  എത്തിച്ചു. ഉമ്മയോട് കാര്യം പറഞ്ഞു. കലങ്ങിയ  കണ്ണുമായി ഉമ്മ എന്നോട് വാപ്പാനെ വിളിക്കാൻ  പറഞ്ഞു. ഞാൻ വേഗം വാപ്പാനെ ഫോണിൽ വിളിച്ചു. കൈ വിറചിട്ട് നമ്പർ ഫോണിൽ നിന്ന് തിരഞ്ഞു പിടിക്കാൻ പ്രയാസം തോന്നി. എങ്ങനെയോ ഞാൻ കാര്യം പറഞ്ഞു ഒപ്പിച്ചു, ഫോണ്‍ വച്ചു .. അപുറത്തു നിന്ന് ഇപോള്  എത്താം എന്ന് മാത്രം ആണ് ഞാൻ കേട്ടത്.  വേറെ ഒന്നും കേള്ക്കാൻ ഞാൻ കാത്തില്ല.

ആ രാത്രി  ഫോണ്‍ വിളികൾ പലരേയും  തേടി പാഞ്ഞു. കുറെ പേർ  ആശുപത്രിയില കുഞ്ഞുമ്മയെ സമാധാനിപിച്ചു , ചിലർ അടക്കം പറഞ്ഞു, മറ്റു  പലര കരയുന്നു. ആളുകളുടെ കരച്ചിൽ കാണുമ്പോൾ  തന്നെ എനിക്ക് കണ്ണ് നിറയാൻ തുടങ്ങി. ഞാൻ ആ മുറിയില നിന്ന് മാറി നിന്നു. സന മോള്ടെ മുഖം മാത്രം മുന്നില്, ഞാൻ വീണ്ടും ആരും ഇല്ലാത്ത ഒരു കോണിൽ പോയി  ഒത്തിരി നേരം കരഞ്ഞു.  ഞാൻ കരയുന്നതിനു ഇടയിൽ  എന്നെ ആരും കാണുനില്ല എന്ന് ഞാൻ ഉറപ്പി വരുത്തഉണ്നുണ്ടായിരുന്നു.

സമയം നീങ്ങി, വാപ വന്നു. ഞാൻ കാര്യം മുഴുവൻ പറഞ്ഞു.  വാപ്പ ഡോക്ടറെ കാണാൻ ഉള്ളിലേക്ക് പോയി. കുഞ്ഞുമ്മ ഇടയ്ക്കു ഇടയ്ക്കു വരുന്ന ബോധത്തിന് ഇടയിൽ  കരയുക മാത്രം ചെയ്തു. കുഞ്ഞുമ്മയെ സമാധാനിപിക്കാൻ  മാത്രം ശ്രമിക്കുന്നുണ്ട്   ഒരുകൂട്ടം. ഇതിനിടയിൽ വാപ്പ ഡോക്ടറെ കണ്ടു പുറത്തു വന്നു. പതിയെ  റൂമിന്റെ പുറത്തുള്ള ചില്ലു ജനലിന്റെ മുന്നില് നിന്ന് കരഞ്ഞു. വാപ്പ അങ്ങനെ കരയുന്നത്  കാണാരില്ല . എല്ലാം  കഴിഞ്ഞു എന്ന് തന്നെ ഞാൻ ഉറപിച്ചു ............... (തുടരും )

Thursday, January 2, 2014


എല്ലാത്തിനും അതിന്റേതായ  സമയും ഉണ്ട് ദാസാ 

അന്ന് രാത്രി നല്ല ചൂടായിരുന്നു,
അന്ന് കവി ഫാനിനെ പ്രാകി
കിടന്നു ഉറങ്ങി പോയി

പിന്നീട നല്ല തണുപ്പഉള്ള   ഒരു രാത്രിയിൽ
സ്വന്തം കമ്പിളിയുടെ കട്ടി കുറവിനെ
കവി നിരൂപിച്ചു

പക്ഷെ മഴയുള്ള ആ രാത്രിയിൽ ആണ്
ജനാലയിൽ നിന്ന് പുറത്തേക് ഏന്തി വലിഞ്ഞു
 കവി ആ  കവിത എഴുതിയത്

NB  " എല്ലാത്തിനും അതിന്റേതായ  സമയും ഉണ്ട് ദാസ"

Thursday, June 27, 2013

ഉമ്മ

 ഉമ്മ

ആനയുടെ തുംബികയ്യില
'ആ' ഉണ്ട് എന്ന് പറഞ്ഞു തന്നത്
ഉമ്മയായിരുന്നു ,

ഉണ്ണുമ്പോൾ, ചോറ് കുറഞ്ഞുപോയാൽ
 വയറിനു ദീനമെന്നു ചൊല്ലി
എന്റെ വയറു നിറച്ചതും
ഉമ്മയായിരുന്നു

ചെളിയിൽ കുത്തിമറിഞ്ഞതിനു
ചൂരൽ പയറ്റു നടത്തിയതും
ഈ ഉമ്മ ആയിരുന്നു

പെങ്ങള് പെറ്റപ്പൊ
വല്യുമ്മ ആവാൻ
പറ്റില്ല എന്ന് വാശിപിടിച്ചതും
ഈ ഉമ്മ തന്നെ

പക്ഷെ ഇപ്പൊ എന്റെ ഉമ്മ
ഇങ്ങനാണ്
ഈ അക്ഷരങ്ങളെ  പോലെ...
ഒരു വരി
മുഴുപ്പിക്കാനാവില്ല
അപോഴെക്കും
കണ്ണ് നിറഞ്ഞു തൊണ്ട
വറ്റും ..............










ഉമ്മ


ഉമ്മ

 നന്റെ  ഉമ്മ
ഇപ്പൊ
ഇങ്ങനാണ്
ഈ അക്ഷരങ്ങളെ  പോലെ...
ഒരു വരി
മുഴുപ്പിക്കാനാവില്ല
അപോഴെക്കും
കണ്ണ് നിറഞ്ഞു തൊണ്ട
വറ്റും ..............

Wednesday, March 20, 2013

തസ്ക്കരജീവിതം


         
                                തസ്ക്കരജീവിതം 

 നമ്മള്‍ അനുഭവിക്കാത്ത, കാണാത്ത കളവുകളെല്ലാം നമുക്ക് വെറും കെട്ടുകഥകളാണ് ....ഇനി തുടര്‍ന്നു വായിക്കുക...

 _-­ണ്ടി tNmÀ B-bn-cp-¶tÃm Xm-cw, l-bv-s«-¡v, tIm-kv-d-dv-en I-f-f³ F-¶o D-S-bm-S-IÄ-¡v A-¸p-dw, H-cp t_m-fn-hp-Uv kn-\n-ab-¡v _o-Pw sIm-Sp-¯ _-­ണ്ടി \q P-\-tdj³ I-f-f-³v F-¶m-Wv  am-[y-a-§Ä t]-cv \Â-Inb-Xv .F-Ãmw H-cp 'tXm-­-ണ്ടen'  km-[y-am-Ip-¶ Cu Im-e¯v, _-­ണ്ടി sh-dpw A-Xn-tiym-àvn am-{Xw. ]-s£ Im-e-§Ä Ip-sd Xm-­ണ്ടp-t]m-gpw, a-d-¡m³ h-¿ tam-j-W-¯nâ H-cp h-k-´ Im-ew Xs¶ tI-c-f-¯n-\v k-½m-\n-¨ Ip-td X-k-¡-c-ho-c³-am-tcbpw A-h-cp-sS tam-U-kvv Hm-]-dmണ്ട-­n-I-fpw. ]-e-t¸m-gpw t]m-eo-kn-s\t¸mepw N-In-X-cm-¡m-cp-­vv C-h-cpsS Ip-«n¡p-dp-¼p-I-fpw, C-½n-Wn h-ey Ip-cp-«p_p-²n-I-fpw. HSp-hnÂ, C-sX-s¡ X-s¶ Ch-sc A-gn-IÄ-¡v ]n-¶n F-¯n-¡p¶p. HmÀ-s¯-Sp-¡-I-bm-Wv C-hn-sS I-f-hp-IÄ-¡n-S-bn-se Nn-e I-f-f³-am-tc-bpw, Nn-e tam-U-kp-I-fpw, ]-e \À-aw \n-dª ap-lqÀ-¯-§-fpw hm-b-\-¡mÀ-¡v, Nn-cn-¡m\pw kp-£n-¡m-\pw, kz-bw kw-c-£n-¡m-\pw th-­ണ്ടn

j-«À s_³-tU-gv-kv...

_o-lm-dn-se tam-¯n-l-cn-bn \n-¶v kw-L-§-fm-bn cm-Py-¯nâ ]-e `m-K-§-fn-te-¡vvvvv h­n tI-dn, C-hn-sS tI-c-f-¯nepw tam-j-Ww \-S¯n-h--¶n-cp¶ '{]-hm-kn-I-fmb' I-f-f³-amsc j-«À s_³-tU-gv-kv F-¶ A-]-c-\m-a-¯n A-dn-s¸-«n-cp-¶-Xv. ]n-¨-f A-ep-an\n-b ]m-{X-§Ä hnÂ-¡p-¶ I-S-I tI-{µo-I-cn-¨vv, I-S-I-fpsS j-«À s_³-Uv sN-b-Xv AI-¯v I-S¶v tamj-Ww \-S-¯p-I-bm-Wv C-h-cp-sS ]-Xn-hv. tamj-Ww \-S-t¯-­ I-Sbp-sS A-Sp-¯p-Å tem-Uvv-Pn Xm-a-kn-¨v , H-cp ']p-eÀ-¨' Hm-¸-td-j³ \S-¯n \m-«n-te-¡v hണ്ട-­n tI-dp-I. I-S-bp-sS ]q-«v s]m-fn-¡m-sX, a-Xn-en-\v Hcp £-X-hpw GÂ-¸n-¡msX I-S-bn-te-¡v C-c-¨vv tI-dn hn-e-]n-Sp-¸p-Å km-[-\-§Ä Nm-¡n-em-¡p-I. H-cp sX-fn-hpw _m-¡nsh-¡m-sX, t\-cw ]p-e-cp-¶-Xn-\v ap\-]v FÃmw ip-`w. ]s£ H-Sp-hn ]-e-¶m I-f-f³ H-cp-\mÄ ]n-Sn-bn F-¶v ]-d-bp-¶-Xv t]m-se kw-L-s¯ t]m-eo-kv ]n-Sn-Iq-Sn. C-tXmsS C-h-cp-sS tamjW c-l-ky-hpw ]p-d-¯mbn. Xm-a-kn-¡p-¶ tem-Uv-Pn \n-¶v ]p-eÀ-¨ H-cp aq-¶v a-Wn¡v \m-«n-te-¡v Xn-cn-¡p-¶ co-Xn-bn FÃmw ]-dp-¡n-¡q-«n C-d-§n e£yw sh¨ I-S-bp-sS ap-¶p F-¯n I-S-bp-sS j-«-dnâ \-Sp-hn ]n-Sn¨v -sIാണ്ട-­v X-§-fp-sS t\-sc h-en-¨v B hn-S-hn-eq-sS c-ണ്ടോ, aqt¶m t]À I-S-bn-te-¡v IS-¶v I-¿n I-cp-Xn-b Nm-¡n sIm-sÅm-hp-¶-sXm-s¡ ]-dp-¡n C-Sp-¶p. Cu kabw ]p-d-¯v \nÂ-¡p-¶-hÀ am-dn H-fnªp \nÂ-¡p-¶p. A-hn-sS A-t¸m H-¶pw kw-`-hn-¨n-«nà F-¶ H-cp {]-Xo-Xn am-{Xw. Nm-¡p-¡Ä \n-d-bp-t¼mÄ ho-­pw j-«À h-en-¨v ]p-d-t¯-¡v h-cp-¶p, ]-Xn-sb A-Sp-¯p-Å sd-bnÂ-sh tÌ-j-\n-te-¡v. ]n-s¶ s]m-Sn t]m-ep-anà I-­ണ്ടp-]n-Sn-¡m³, കട-v-b-¡p-Ån-epw ]p-d-¯pw!

a-lm-tZ-h³ F-Iv-k-{]Êv

a-lm-tZ-h\v ]-ണ്ടേ {]n-b-am-bn-cp-¶p s{S-bn-\p-I-tfmSv, A-Xn-â IqsS tam-j-W-{`-ahpw I-S-¶p-¡q-Snb-t¸mÄ, a-lm-tZ-h³ X-sâ sXm-gn km[y-X Xn-cn-¨-dn-ªp. ]n-¶o-Sv A-t§m«v Hcp F-Iv-k-{]Êv s{S-bv-\n-s\ t]mse -a-lm-tZ-h³ sd-bnÂsh {Sm-¡p-I-fn-epsS Ip-Xn-¨p.  {Sm-¡nv-sâ C-cp-h-i-¯p-ap-Å ho-Sp-I-fn \n-¶pw I-¿n In-«n-b-sXm-s¡ bm-{X-bn-ep-S-\o-fw kz-´-am¡n. ]n-s¶ A-Xv Po-hm-ar-X-am¡n a-lm-tZ-h³. tam-j-W§-¡v ti-jw {Sm-¡n-eq-sS am-{Xw \S-¶v t]m-Ip-¶ a-lm-tZ-hs\ tdm-Un-epw, _-Ênepw Xn-cª t]m-eo-kv H-cp-]mSv hn-bÀ-¯p. Zn-h-k-hpw ]-cm-Xn-IÄ Iq-Sn Iq-Sn h¶p .{Sm-¡n\v -]pd-¯v H-cp ho-«n-te¡pw F¯n-t\m-¡m¯ a-lm-tZ-h³ {Sm-¡n-\v k-ao-]w Xm-a-kn-¡p-¶-h-cp-sS am-{Xw t]-Sn-kz-]-\-am-bnam-dn. H-Sp-hn H-cp Znhkw a-lm-tZ-h³ F-Iv-k-{]-Ên-sâ ]m-fw sX-än. \n-g t]m-eo-kn-sâ hebnem-bn a-lm-tZ-h³. ]-s£ H-Sp-hn- dn-t¸mÀ-«v In-«p-t¼mÄ a-lm-tZ-h³ {Sm-¡n-eq-sS X-s¶-bm-Wv C-t¸mgpw bm-{X-sb¶m-Wv A-dn-bm³ I-gn-ª-Xv. Xn-cp-h-\-´-¸p-cw മു-X I-\ym-Ip-am-cn h-sc a-lm-tZ-h³ {Sm-¡n-eq-sS am{Xw bm-{X sN-bv-Xv ImWpw F-¶pw \À-aw \n-d-ª Nncn-tbm-sS t]m-eo-kv HmÀ-s¯-Sp-¡p¶p. iwt`m a-lm-tZ-h'. Fന്നÃm-sX F-´v ]-d-bm³!


A-ä³-j³ G³-Uv ssU-thÀ-j³

 I-ų-amÀ-¡n-S-bn- C-¶pw A-¶yw \n¶p-t]m-hm-¯ I-e-bm-Wv A-`n-\-bw F-¶v th-W-sa-¦n ]-dbmw. A-Xv കോണ്ട് X-s¶ ]-e-t¸m-gpw A-h-cp-sS ]-cn-io-e-\ I-f-cn-I-fn L-\o-`-hn-¨v \n-e-¡p-¶-h-I-fm-Wv th-K-Xbpw Ir-Xy-Xbpw. Iq-Sm-sX H-cp tam-j-W-¯n\v- thണ്ട­ i-à-am-b c-N-\bpw kw-hn-[m-\-hpw \nÀ-h-ln-¡p-¶-Xn-epw C-hÀ km-aÀ°yw Im-Wn-¡p-¶p. A§-s\ {Xn-¨n-bn-se cm-ta-en \KÀ X-kv-¡-c I-f-cn-bn \n-¶v Hcp ]p-Xn-b \¼dp-am-bn tI-c-f-¯-te-¡v hണ്ട-­n tIdn H-cp kw-Lw. 'A-ä³-j³ G³-Uv ssU-thÀ-j³F-¶ t]-cn Hcp ]pXn-b kw-cw-`w! H-cp ]pXnb tam-U-kvv Hm-]-dm-­ണ്ടn. B-Zyw C-c-bp-sS {i-² ]n-Sn-¨v ]-än, ]n-¶o-Sv {i-² sX-än-¨v I-hÀ-¨ \-S-¯p-Im-Wv ]-cn-]m-Sn. C-Xn- X-s¶ hn-hn-[ X-c-ങളുണ്ട--­v. kw-L-¯n s]-s«m-cmÄ {_Upw ]-ghpw Iq-«n N-h¨v C-c A-dn-bm-sX A-t±-l-¯nâ h-kv-{X-¯vn Xp-¸p-¶p. \n-an-j-§Ä-¡-Iw kw-L-¯n s]-« th-sd H-cmÄ C-c-bp-sS h-k-{X-¯n-se A-gp-¡v Im-Wn¨v-sIm-Sp-¡p-¶p. C-Xn-\n-S-bn aq-¶m-a-sX-cmÄ C-c-bp-sS I-¿n-se _m-tKm, t\m-«v-sI-t«m X-«n-]-dn-¨v Hm-Sn I-f-bp¶p. H-¶pw a-\-Ên-em-hm-sX an-gn cണ്ട-­pw B-Im-i-¯n-te-¡v \o-«n ]mhw C-c. C-sX co-Xn-bn B-Wv {Xn-iqÀ [-\-e-I-j-an _m-¦n \n-¶pw hÀ-j-§-¡v ap³]v A-©v e-£w cq-] C-¡q-«À അടിച്ചോണ്ട് t]m-b-Xqw. Cu tamU-kv I-ų-amÀ-¡n-S-bn h³ {]-Nm-cw t\Sn.  C-c-I-fp-sS {i-²-bm-IÀ-jn-¡m³ th-­ണ്ടി \-Sp tdm-Un t\m-«p-IÄ വാരി hnX-dn C-¡q-«À.


ap-Å-epw, apf-Iv s]m-Snbpw ]n-s¶ I-tÃ-dpw          

I-«m am-{Xw t]m-c \nÂ-¡m-\pw ]Tn¡-Ww F-¶m-WtÃm sNmÃv. H-cp tam-jW-¯n-\v A-dn-ªn-cn-t¡ണ്ട­ NnÃ-d {]-tbm-K-§-sfm-s¡ G-Xv I-Å-\pw A-dn-bmw. A-Xn-se {]-[m-\ C-\-am-Wv ap-f-Ivv s]m-Sn {]-tbm-Kw. tamj-Ww \-S-¯p-¶ k-a-b-¯v ]-cn-k-c-am-sI apf-Iv s]m-Sn hn-X-dpI. {]-[m-\-ambpw C-Xn-sâ D-t±-iw  kv-\n-^v-^-À \m-bvI-sf Xp-c-¯p-I- F-¶-Xv X-s¶-bmWv. A-Xp t]mse Xsâ hn-c-e-S-bm-fw t]m-eo-kv H-¸n-sb-Sp-¡m-Xn-cn-¡m-\pw Cu hn-Zy k-lm-¡-pw F-¶-Xm-Wv I-ų-amÀ-¡n-S-bn-se a-Xw. A-Xv i-cnbm-Wv F-¶ A-`n-{]mbw t]m-eo-kn-\pw D-­vv. FÃm-än-\p-a]cn H-cp h{Pm-bp-[-am-Wv C-hÀ¡v ap-f-Ivs]m-Sn. F-¶m Nn-e I-ų-amÀ te-iw I-Sp-¯ {]tbm-K-§fpw \-S-ത്താറുണ്ട് . IqÀ-¯ ap-\-IÄ D-Å IÃp-IÄ ho-Sn-sâ ap-\-hi-¯v H-fn-¸n-¨v sh-¡pw C-hÀ. B-hiyw h-cp-t¼mÄ Xp-d-¶ H-cp t]m-cv X-s¶ C-¡q-«À \-S-¯m³ a-Sn-¡m-dnÃ. C-h-cpsS I-tÃ-dn-\v C-c-bm-b-h-cn t]m-eo-kp-കmcpw Ip-d-hÃ. F-¶m apf-Iv s]mSn {]-tbm-K-¯n-epw, I-tÃ-dn-epw \nÂ-¡m-¯v A-cn-iw Nn-e-t¸mÄ C-hÀ ho-Sn-\-I¯v hn-kÀ-Pn¨pw Im-ãn-¨pw XoÀ-¡m-റുണ്ട്. Nn-eÀ-¡v C-Xv H-gn-¨v Iq-Sm³ ]-änÃ-s{X. C-Xv C-h-cp-sS tNm-c-bn A-en-ªv tNÀ-¶-താ-Wv F-¶m-Wv t]m-eo-kv `m-jyw.


Xn¶pw Ip-Sn-¨pw tam-ãn-¨pw

te-iw A-Sn-¨n-«v tam-ãvn-¡p-¶-hcpw Ip-d-hÃ. tam-ãvn-¡m³ Xp-S-§p-¶-Xn-\v ap³-]v X-s¶ ho-«n-se {^n-Uv-P ]cXn a-Zy-¡p-¸n-IÄ Im-en-bm-¡p-I, ho-«n-se `-£-W km-[-\-§Ä hb-dv \nd-¨v I-gn-¡p-I, C-¯-c-¡m-cpw D-­ണ്ട് C-hÀ-¡n-S-യിÂ. "Xn-¶pw Ip-Sn-¨pw- I-gn-ªv In-«p¶-Xv t]m-sc kmsd", F-¶m-W-s{X t]m-eokn-t\m-Sv H-cmÄ C-Xn-s\¸än sh-fn-s¸-Sp-¯n-b-Xv. H-cn-¡Â H-cp Ių Ip-Sn-¨v a-¯m-bv B ho-«n X-s¶ In-S-¶p-d-§n-t¸mbv. kp-J-\n-{Z-bn-em-bn-cp-¶ I-Å-s\ ]n-tä¶v t]m-eo-kv h-tcണ്ട-­n h-¶p D-WÀ-¯m³. A-¶v ap-X-em-W-s{X I-Å-\-amÀ-¡v a-Zy-]m-\w B-tcm-Ky-¯n-\v AXoh lm-\oI-cw B-bn-¯oÀ-¶-Xv. C-Xn-ep]cn Nne kv-{Xo '{^ണ്ട്­-en' I-ų-am-cpw Cu cw-K-¯p-ണ്ട്. tam-ãn-¡p-¶ ho-«n D-d-§n-In-S-¡p¶ kv-{Xo-I-sf H-¶v sXm-«n-sÃ-¦n ]n-s¶ C-hÀ-¡v Dd-¡w h-cnÃ. Nn-eÀ D-]-{Z-h-n-¡m-\pw a-Sn-¡nÃ.

I-ų-amÀ C-§-s\ ]-e-hn[w, ]-e-X-cw, ]s£ _-­ണ്ടി-tbm-fw hcp-tam C-h-scms¡Xp-Scmw C-\n-bpw X-kv-¡-c-Po-hn-X-§-fn-te-¡v shf-¨w ho-ip-¶ I-Y-I-fp-ambv....

(പത്ര പ്രവര്‍ത്തന നാളുകളില്‍ ചില നല്ല പൊലീസുകാരുമായുള്ള സംഭാഷണങ്ങളില്‍ നിന്ന് ഓര്‍ത്തെടുത്തവ)



 സമര്‍പ്പണം : എന്നോട് പിണങ്ങിപോയ എന്‍റെ കൂട്ടുകാരിക്ക്




















!!!

Thursday, August 9, 2012

                                                  ഒരിക്കല്‍ ഞാനും ഒരുകവി 

അന്ന് ഒരു സന്ധ്യയില്‍ നിരാശയോടെ അയ്യന്തോള്‍  കലക്ടരെയ്ടിന്റെ പടിയിലുടെ  നടക്കുകുയാണ്, മഴ കനത്തു പെയ്യുന്നത് കൊണ്ട് എന്‍റെ പാതിയും നനഞ്ഞു,  പക്ഷെ പാഞ്ഞു പോകുന്ന വണ്ടികള്‍ തെറുപികുന്ന ചളി  ദേഹത്ത്  ആവാതെ ഇരിക്കാന്‍ മാത്രം ഞാന്‍ ശ്രദിച്ചു  ....എന്തിനു ഇങ്ങനെ മഴ  കൊണ്ട് , വണ്ടിക്കാരെ പ്രാകി ഇതിലെ ഇങ്ങനെ മൌനം അവലംബിച്ച്  നടക്കേണം എന്ന് ആവും  ലെ ? അതെ ..

 അത് ഒരു തമാശയാണ്, ഒരു ചോത്യാവലി പൂരിപിക്കാന്‍ ഇറങ്ങിയതാണ് ... കരച്ചില്‍   സീരിയല്‍ കാണുന്നവരുടെ വിവിധ ഭാവങ്ങള്‍, അവരുടെ സീരിയല്‍ കാണുവാന്‍ ഉള്ളല  കാര്യക്ഷമത, ഇഷ്ടപെട്ട സീരിയല്‍ ,,,, അങ്ങനെ പോവും ചോദ്യങ്ങള്‍ .......അത് കൊണ്ട്  മിച്ചം കിട്ടിയത് കുറെ  ആട്ടും , പിന്നെ  കുറെ  നോട്ടങ്ങളും മാത്രം... പക്ഷെ ഒരു കാര്യം മനസിലായി എന്ന് പറയാതെ വയ്യ ,, ഈ പുച്ചവും നോട്ടവും ഒക്കെ വെറുതെ ആയിരുന്നു,  എല്ലവരുടെയും കണ്ണുകള്‍ എന്നോട് പറയുന്നുണ്ടാര്നു " ഞങ്ങള്‍  എന്നും  സീരിയല്‍ കണ്ടു കണ്ണീ വാര്‍ക്കാര്‍ ഉണ്ട് "... എന്ന് ..

അത് എന്‍റെ ഒരു അധ്യാപികയുടെ സുഹുര്‍ത്തിന്റെ തീസിസ്നു വേണ്ടി  കിട്ടിയ ഒരു എട്ടിന്റെ പണിയാണ് ... പക്ഷെ എന്തോ ൧൫൦  രൂപ കിട്ടി എന്നാണ് എന്‍റെ ഓര്മ , അത് കൊണ്ട് അങ്ങ് ക്ഷമിച്ചു .

പക്ഷെ അതൊക്കെ വെറും ഫ്ലാഷ് ബാക്ക് .... വിഷയത്തിലേക്ക് കടക്കാം .  അന്ന് ആ മഴ നനഞ്ഞ സന്ധ്യയില്‍ ... ചോദ്യാവലി മുഴുവനായി തീര്‍ക്കാന്‍ പറ്റാതെ , പതറി നില്‍കുമ്പോള്‍,  ദൂരെ നിന്നും ആരുടെയോ ഒരു പ്രസംഗം .... എന്തോ ചെറിയ സ്പീകരില്‍ ഒരു അശരീരി പോലെ ... മഴ കൊണ്ട് ചെറുതായി വിറക്കുന്നുണ്ടായിരുന്നു ഞാന്‍ , ഒരു ചായ കുടിക്കാന്‍ മോഹം ഉള്ളില്‍ വല്ലാതെ ഉണ്ട്. വെറുതെ ആ ദൂരെ നിന്ന് വരുന്ന ശബ്ദത്തിനു കാതു കൊടുത്തു നോക്കി ,അത് ഒരു പുസ്തകത്തെ പറ്റിയാണ് പറയുന്നത്....ഇടയ്ക്കു ഇടയ്ക്കു എഴ്തുകാരന്‍ എന്ന്  മുഴച്ചു കേള്‍ക്കുനുണ്ട്... അതികം അകലെ അല്ല , പക്ഷെ മഴ തുള്ളികള്‍ താഴെ പതിക്കുന്ന  ശബ്തത്തില്‍ ആ പ്രാസന്കികന്റെ ശബ്ദത്തിനു  അത്ര വ്യക്തത പോര .. ......പക്ഷെ ഞാന്‍  ആ ശബ്ദത്തിനെ പിന്തുടര്‍ന് നീങ്ങി ,

"സുന്ദരികളും സുന്ദരന്മാരു- പുസ്തക ചര്‍ച്ച" .... താഴെ ചെറിയ തുരുമ്പ് പിടിച്ചിട്ടില്ലാത്ത  ഒരു ഇരുമ്പ് ബോര്‍ഡില്‍ ഇങ്ങനെ എഴുതിയത് കണ്ടു അതിന്റെ അടിയില്‍ അപ്പന്‍ തമ്പുരാന്‍ ഗ്രന്ഥശാല എന്നും കണ്ടു...

സംഗതി പിടി കിട്ടി, ഇത് ഒരു ചര്‍ച്ചയാണ്. പുസ്തക ചര്‍ച്ച,  കുറെ ബുജികള്‍ ഒരു പുസ്തകത്തിനെ കുറുച്ചു തലങ്ങും വിലങ്ങും ചര്‍ച്ച ചെയ്യുകയാവും, അത് കൊണ്ട് ഈ ചൂട് ചര്‍ച്ചക്ക് കൂട്ടായി ചൂട് ചായ കാണും  , അത് ഞാന്‍ ഉറപിച്ചു . ഉള്ളില്‍ ചായ കുടിക്കാന്‍ ഉള്ള മോഹം ചങ്ങല പൊട്ടിച്ചു പുറത്തു ചാടി, ഞാന്‍ രണ്ടും കല്പിച്ചു അങ്ങ് കയറി ..പുസ്തക ചര്‍ച്ചയെങ്കില്‍ അങ്ങനെ ,,, എനിക്കും കിട്ടണം ചായ !!

അതിനിടയില്‍, പണ്ട് ഒരിക്കല്‍,  'സുന്ദരികളും സുന്ദരന്മാരും'  എന്നാ പുസ്തകത്തിന്റെ സീരിയല്‍ പതിപ്  ഞാനും ദൂരദര്‍ശനില്‍ കണ്ട ഒരു നേരിയ ഓര്മ എന്‍റെ ഉള്ളില്‍ കിടപ്പുണ്ട്.... ഏതായാലും , വായിചിടില്ലെങ്ങിലും, അത് ഒരു സംബഹവ പുസ്തകമാണ് എന്ന് ഞാന്‍ എന്‍റെ സുഹുര്‍ത്ത് പറഞ്ഞു കേട്ടിടുണ്ട് ...അത് കൊണ്ട് പിന്നെ വേറെ ഒന്നും നോകിയില്ല, ഒരു കപ്പ്‌ ചായ അതില്‍ കൂടുതല്‍ ഒന്നും മോഹിക്കാതെ ഞ്ഞാന്‍ ഒരു കസേരയില്‍ അമര്‍ന്നു ....

 നര്‍മവും  , വെസനവും  ചരിത്രവും അനന്തരം ആ ചര്‍ച്ചയില്‍ മാറ്റുരച്ചു. ആരും തോറ്റില്ല , പറഞ്ഞവര്‍ , പറഞ്ഞവര്‍ വിജയ ശ്രീലാളിതരായി അവരവരുടെ കസേരയില്‍ വന്നിരുന്നു.  ഈ പുസ്തകം വായികെണ്ടാതായിരുന്നു , ചെയ് ... ഒരു അക്ഷരം പറയാന്‍ പറ്റിയില്ല പടച്ചോനെ ...എന്ന് ഞാന്‍ മനസ്സില്‍ വിലപിച്ചു ....

ഒടുവില്‍ ആണ് ആ ട്വിസ്റ്റ്‌ ഉണ്ടാകുന്നത്.. പുസ്തക ചര്‍ച്ചക്ക് ശേഷം ഒരു കവി സംഗമം ഉണ്ട് എന്ന് ആരോ മൊഴിഞ്ഞു... ഹോ അത് കൊള്ളാം എന്ന് കരുതി കാത്തിരുന്നു... ആ കാലത്താണ് ഞാന്‍ കോളേജില്‍ ചെറിയ രീതിയില്‍ കവിത എഴ്തും, വായനയും ഒക്കെ തുടങ്ങുന്നത്  . ചുള്ളികാട്, മുരുകന്‍ കാട്ടകട, എന്നിവരെ ചെറുതായി കേക്കുമായിരുന്നു .. കവിത എഴുത്തിനു അപ്പുറം അത് ട്യുന്‍ ചെയ്തു  പാടലായിരുന്നു ഹരം ... എന്‍റെ സുഹുര്തുക്കളെ പലപ്പോഴും പാടി വെറുപിക്കുമായിരുന്നു.

അങ്ങനെ ആ കസേരയില്‍ ഇരികുമ്പോള്‍    ഒരു മോഹം , എന്‍റെ പുതിയ സൃഷ്ടിയായ ." മഴ പറഞ്ഞത്" ഇവിടെ ചൊല്ലിയാലോ ... വേണോ ?? മനസ്സ് ഒന്ന് അങ്ങോടു , ഇങ്ങോട്ടും ആടി ...അവസാനം കുന്നോളം ചന്ഗൂറ്റം സംഭരിച്ചു അത് ഉറപിച്ചു , കവിത എന്ന് ഞാന്‍ പറയുന്ന സാധനം ഇവടെ ചൊല്ലുക  തന്നെ.

 കവിത ചൊല്ലുന്നവര്‍ അവരുടെ പേര് ഒരു പുസ്തകത്തില്‍ രജിസ്റ്റര്‍ ചെയ്യണ്ണം  ,    കൈ വിറക്കാതെ ഞാനും എന്‍റെ പേര് എഴതി കോറി വരച്ചു... അത് എന്‍റെ ഒപ്പാണ്  എന്ന്  മനസിലാക്കിയ, പുസ്തകം കൊണ്ട് വന്ന മധ്യവയസ്കന്‍ പുഞ്ചിരിച്ചു പുറകില്‍ പോയിരുന്നു

കവിത എനിക്ക് മനപാഠം ആണ്, എന്നാലും തെറ്റാതിരിക്കാന്‍ , മനസില്‍ കവിതകളിലെ വരികള്‍ മാത്രം  ഉരുവിട്ട്‌   കൊണ്ട് ഇരിഉന്നു .... 
ഒടിവില്‍ എന്‍റെ പേര് വിളച്ചു.. എന്‍റെ കൈ വിറക്കുന്നുണ്ടായിരുന്നു , ഹ്രിദയം ഇടിച്ചു എന്‍റെ ഇട നെഞ്ച വേതനിപിക്കുന്നുണ്ടായിരുന്നു. ഒടിവില്‍ മൈക്കിന്റെ മറവില്‍ മുഖം മറച്ച് ഞാന്‍  ഈണത്തില്‍, താളത്തില്‍ ആലപിച്ചു ..   ഒരു കവിയിടെ ലാസ്യം ഒട്ടും ചോര്ര്നു പോകാതെ തന്നെ ..

നിശബ്തമായിരുന്ന സദസ്സില്‍ കയ്യടി മാത്രം, ഉത്ഘാടകന്‍ വന്നു എന്നെ ആശ്ലേഷിച്ചു.... "  ചെറിയ തിരുത്തുകള്‍ ഉണ്ട് പക്ഷെ നല്ല ഭാവി ഉണട്"....  വീണ്ടും എനിക്ക് മാത്രമായി സദസ്സ് കയ്യടിച്ചു, ആകെ അങ്ങ് കോരി  തരിച്ചു പൊയ് ഞാന്‍ , വെറുതെ ചായ കുടിക്കാന്‍ വേണ്ടി കേറി, ഒരു കവിതയും പാടി ,

ഞാന്‍ എന്‍റെ കസേരയില്‍ പൊയ് ഇരുന്നു , ലേശം ജാടയോട് കൂടി എന്ന് വേണമെങ്കിലും പറയാം . കവികള്‍ പിന്നെയും കവിതകളിളുടെ അവരവരുടെ വികാരം പുറത്തെടുത്തു ... പലരും നഷ്ട പ്രണയങ്ങളെ ഓര്‍ത്തു പാടി ,, ഒടുവില്‍ നന്ദി പറയാന്‍ വന്ന  മാന്യ  വ്യക്തിയും എന്നെ സ്മരിച്ചു , ഞാന്‍ താഴ്മയോടെ  തല കുനിച്ചു എല്ലാരേം നോക്കി പുഞ്ചിരിച്ചു ....
അവസാനം പിരിയുന്നഹ്ടിനു മുന്‍പ് ഞാന്‍ ലൈബ്രാറിയനെ  കണ്ടു എനിക്ക് ഒരു അങ്കത്വം  വേണം എന്നാ ആവശ്യം ഉന്നയിച്ചു , മടിയിഒന്നും കൂടാതെ അതിനു വേണ്ടി എന്നെ ഗ്രന്ഥശാലയുടെ അകത്തേക് കൂട്ടി കൊട്നു പൊയ് ,, ആളുകള്‍ എന്നെ പ്രശംസിച്ചു , വീടും , പേരും ഒക്കെ ചോദിച്ചു പലരും...
അങ്ങനെ അങ്കത്വതിനു വേണ്ട പണികള്‍ പൂര്‍ത്തിയാക്കി ഞാന്‍ എന്‍റെ കസേരയില്‍ വന്നിരുന്നു എന്നെ എന്‍റെ തണുത്ത  ചായ ഗ്ലാസ് സ്വാഗതം  ചെയ്തു  സത്യത്തില്‍ ഞാന്‍ വന്നതാ  കാര്യം നടനില്ല , പക്ഷെ വേറെ പലതും ആണ് നടന്നത് ...

പിനീട് ഞാന്‍ ആ ഗ്രന്ഥശാലയിലെ  സ്ഥിരം വായനകാരന്‍ ആയി, പിന്നീടു നടന്ന എല്ലാ കവി സങ്ങമാങ്ങള്‍ക്കും എനിക്ക്മ ക്ഷണ കത്ത് കിട്ടി  . ഇന്നും ഞാന്‍ ആ ഗ്രന്ഥശാലയില്‍ നിന്ന് പുസ്തകങ്ങള്‍ ഇടുക്കുന്നു... വായികാതെയും, വായിച്ചും മടക്കി കൊടുക്കുന്നു .... അവിടെ ചെല്ലുമ്പോള്‍ ഞാന്‍ എന്നെ ഒരു കവിയായി സ്വയം അവരോധികുന്നു .